തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പത്ത് പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. പത്ത് പേർക്കും ആക്രമണത്തിൽ നേരിട്ട് പങ്കെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൂഢാലോചന തെളിയിക്കാൻ ഊർജിത ശ്രമമാണ് പൊലീസ് നടത്തുന്നത്.
ആദ്യം അറസ്റ്റിലായവർക്ക് നോട്ടീസ് നൽകിയതിൽ മനഃപൂർവം പൊലീസ് വീഴ്ച വരുത്തിയോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അതേസമയം എസ്എഫ്ഐ ജില്ല പ്രസിഡൻ്റ് വിജയ് വിമലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡി റെയ്ഡിനിടെ പൊലീസുകാരെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് വിജയ് വിമൽ.
മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയിരുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.