സിഎംആർഎൽ എക്സാലോഞ്ചിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്ന് ശശിധരൻ കർത്ത ആരോപിച്ചു. ആശുപത്രി കിടക്കയിൽ ഇഡി മാനസികമായി പീഡിപ്പിച്ചു. അവരുടെ രേഖപ്പെടുത്തിയ മൊഴി എന്താണെന്ന് താൻ കെട്ടിരുന്നില്ല. തൻ്റെ മൊഴി രേഖപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്ത സത്യവാങ്മൂലം സമർപ്പിച്ചു.